26 April 2024 Friday

ക്രിസ്മസ് വിപണി സജീവം; താരം 'നിയോണ്‍ സ്റ്റാര്‍' തെന്ന

ckmnews

തൃശൂര്‍: ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രം. ശരിക്കും തിളങ്ങി വിളങ്ങി നില്‍ക്കുന്ന വിണ്ണിലെ നക്ഷത്രത്തിന് സമാനമാണത്. അതേ, ഇക്കുറി ക്രിസ്മസ് വിപണിയില്‍ നിയോണ്‍ സ്റ്റാറാണ് താരം. വെളിച്ചം അതിരിടുന്നതിനാല്‍ ആകാരമില്ല. മികച്ച തിളക്കം. 230 രൂപയാണ് വിലയെങ്കിലും ആവശ്യക്കാര്‍ ഏറെ. ഇതിന് പുറെമ നിയോണില്‍ തന്നെ തീര്‍ത്ത റെയിന്‍ ഡിയറും മാലാഖയും ഏറെ ആകര്‍ഷകമാണ്. മൂന്നടി വരുന്ന ഇവക്ക് 1750 രൂപയാണ് വിലയെങ്കിലും നിയോണ്‍ ട്യൂബിെന്‍റ വെളിച്ചത്തില്‍ ആരും നോക്കിനില്‍ക്കുന്ന സൗന്ദര്യമാണുള്ളത്.

അസംസ്കൃത വസ്തുക്കള്‍ വാങ്ങി തൃശൂരില്‍ തന്നെയാണ് ഇവ നിര്‍മിക്കുന്നത്. മൂന്നടിയില്‍ തീര്‍ത്ത മരത്തിന് മുകളില്‍ തിളങ്ങി നില്‍ക്കുന്ന നക്ഷത്രം -ട്രീയും സ്റ്റാറും രാത്രിയിലെ കാഴ്ച അപാരമാണ്. മിന്നി മിന്നി കത്തുന്ന 5X5 പോയന്‍റ് സ്റ്റാറിനും ആവശ്യക്കാര്‍ ഏെറയാണ്. കര്‍ട്ടണിന് സമാനം വാം കളറില്‍ ഏറെ വര്‍ണാഭമായ ഇത്തരം നക്ഷത്രങ്ങള്‍ക്ക് 450 രൂപയാണ് വില. ഒപ്റ്റിക്കല്‍ ഫൈബറില്‍ തീര്‍ത്ത ലൈറ്റ് ട്രീ മരണമാസാണ്. 6500 മുതല്‍ 7500 രൂപവരെ വില വരുന്നതാെണങ്കിലും ആകര്‍ഷമായതിനാല്‍ വാങ്ങാന്‍ ആളുകളുണ്ട്. ക്രിസ്മസ് കൂടുകളിലും വൈവിധ്യം ഏറെയാണ്. ൈപ്ലവുഡ്, ചൂരല്‍, മുള അടക്കം കൂടുകള്‍ ഉണ്ടെങ്കിലും മള്‍ട്ടിവുഡ് കൂടിനാണ് കൂടുതല്‍ ഡിമാന്‍ഡ്. 350 രൂപ മുതല്‍ വിലവരുന്ന മള്‍ട്ടിവുഡ് കൂടുകള്‍ പാര്‍ട്സുകളാക്കി മാറ്റി സൂക്ഷിച്ചുവെച്ചാല്‍ മൂന്നുവര്‍ഷം വരെ ഉപയോഗിക്കാം.


പ്ലസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത പുല്‍ക്കൂടിനകത്തെ രൂപങ്ങള്‍ തമിഴ്നാട്ടില്‍നിന്നാണ് എത്തുന്നത്. 150 മുതല്‍ 450 രൂപ വരെ വിലയുണ്ട്. ചുവപ്പും പച്ചയും അടങ്ങുന്ന ക്രിസ്മസ് തീം ബലൂണുകളാണ് കൂടുതല്‍ വിറ്റുപോകുന്നത്. പേപ്പര്‍ സ്റ്റാര്‍, അഞ്ചുമൂല റെഡ്, അഞ്ചുമൂല വൈറ്റ്, 11 മൂല നക്ഷത്രം അടക്കം വൈവിധ്യമാണുള്ളത്. ക്രിസ്മസ് ട്രീയില്‍ അലങ്കരിക്കുന്ന പൊടിനക്ഷത്രങ്ങള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. ലാമിനേറ്റ് ചെയ്ത് വിവിധ വര്‍ണങ്ങളാല്‍ വിപണിയില്‍ ലഭ്യമാണ്.


നക്ഷത്രവും പുല്‍ക്കൂടും സാന്താേക്ലാസ് വേഷങ്ങളുമെല്ലാം വിപണി കീഴടക്കുകയാണ്. പാപ്പാ ഗൗണ്‍, മുഖംമൂടി, തൊപ്പി, കുട്ടി പാപ്പാമാര്‍ തുടങ്ങിയവയെല്ലാം വഴിയോരത്ത് ആകര്‍ഷകമായി കൊളുത്തിയിട്ടാണ് വില്‍പന. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന സംഘാണ് വ്യാപാരത്തിലുള്ളത്. ഉണ്ണിേയശുവിെന്‍റ പിറവിക്ക് അത്യാധുനിക ഹൈടെക് കൂടുകളും പ്രകൃതി സൗഹൃദ പുല്‍ക്കൂടുകളും വിപണിയിലുണ്ട്. 20 രൂപയുടെ ചെറിയ നക്ഷത്രങ്ങള്‍ മുതല്‍ 2,000 രൂപ വരെ വിലയുള്ളവയുമുണ്ട്.