26 April 2024 Friday

വിവരച്ചോര്‍ച്ച ഭീതിയായി വാട്ട്സ്‌ആപില്‍നിന്ന് കൂട്ടപ്പലായനം സിഗ്നലിലേക്ക്

ckmnews

തൃശൂര്‍: എവിടെയെല്ലാം പോയെന്നും ആരുമായെല്ലാം സന്പര്‍ക്കമുണ്ടെന്നും അടക്കമുള്ള വ്യക്തിപരമായ വിവരങ്ങള്‍ ചോരുമെന്നു ഭയന്ന് വാട്ട്സ്‌ആപില്‍നിന്ന് കൂട്ടപ്പലായനം. വാട്ട്സ്‌ആപിനേപ്പോലെത്തന്നെ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ എന്ന ആപിലേക്കാണു കൂടുതല്‍പേരും കൂടുമാറുന്നത്.

അടുത്ത മാസം എട്ടു മുതല്‍ വാട്ട്സ്‌ആപിന്‍റെ സേവന വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനാലാണ് സ്വകാര്യത ആഗ്രഹിക്കുന്നവരെല്ലാം കൂട്ടത്തോടെ രക്ഷപ്പെടുന്നത്. അടുത്ത മാസം എട്ടാം തീയതി മുതല്‍ പ്രാബല്യത്തിലാകുന്ന പുതിയ ചട്ടങ്ങള്‍ സ്വീകാര്യമാണെന്ന് അംഗീകരിക്കുന്നവര്‍ക്കേ വാട്ട്സ്‌ആപ് സേവനം തുടരാനാകൂവെന്ന് കഴിഞ്ഞ നാലാം തീയതി അറിയിപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച്‌ മിക്കവരും വാട്ട്സ്‌ആപിന്‍റെ പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നു. അംഗീകരിക്കാന്‍ മടിക്കുന്നവരുടെ വാട്ട്സ്‌ആപ് ബന്ധം അടുത്ത ദിവസങ്ങളിലായി വിച്ഛേദിക്കും.

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സന്പര്‍ക്ക മാധ്യമമായ വാട്ട്സ്‌ആപിനെ 2014 ല്‍ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. 2012 ല്‍ ഇന്‍സ്റ്റാഗ്രാമിനേയും ഫേസ്ബുക്ക് വിലയ്ക്കെടുത്തിരുന്നു. ഫേസ് ബുക്ക്, ഫേസ് ബുക്കിന്‍റെ എഫ്ബി മെസഞ്ചര്‍, വാട്ട്സ്‌ആപ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പരസ്പരം സമന്വയിപ്പിക്കുകയാണെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ ഫേസ് ബുക്ക് മേധാവി സര്‍ക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്.

ഈ സാമൂഹ്യ മാധ്യമങ്ങളില്‍ അംഗങ്ങളായവരുടെ ഫോണ്‍ നന്പരും അവര്‍ എവിടെയെല്ലാം പോകുന്നുവെന്നും അടക്കമുള്ള വിവരങ്ങള്‍ ആവശ്യക്കാര്‍ക്കു കൈമാറാനുള്ള അവകാശം ഫേസ്ബുക്കിനും വാട്ട്സ്‌ആപിനുമെല്ലാം ഉണ്ടെന്ന പുതിയ നിര്‍ദേശമാണ് എല്ലാവരേയും വാട്ട്സ്‌ആപില്‍നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുന്നത്. വാട്സ്‌ആപിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങളും ചോരും. ആരുമൊക്കെയായി സന്പര്‍ക്കം പുലര്‍ത്തുന്നുവെന്നും ഫേസ് ബുക്ക് നിരീക്ഷീച്ച്‌ അവശ്യക്കാര്‍ക്കു വിവരം നല്‍കാനാണു പരിപാടി.

വ്യക്തിപരമായ വിവരങ്ങളെല്ലാം ചോര്‍ത്തുന്ന വാട്ട്സ്‌ആപ്, ഫേസ്ബുക്ക് നീക്കങ്ങളില്‍ വലിയൊരു വിഭാഗം ആളുകളും അസംതൃപ്തരാണ്. ഭീതിയോടെയാണ് അവര്‍ ഇതിനെ കാണുന്നത്. അതിനാലാണ് പ്ലേ സ്റ്റോറില്‍നിന്ന് സിഗ്നല്‍ എന്ന പുതിയ ആപ് ഡൗണ്‍ലോഡ് ചെയ്ത് വാട്ട്സ്‌ആപ്പിനോടു വിടപറയുന്നത്. വാട്ട്സ്‌ആപിലെ ചങ്ങാതിമാരോടെല്ലാം സിഗ്നലിലേക്കു മാറുകയാണെന്ന് അറിയിച്ചുകൊണ്ടാണ് ഈ കൂട്ടപ്പലായനം.