25 April 2024 Thursday

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ്; വയനാട്ടില്‍ വീണ്ടും രോഗബാധ

ckmnews

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. 39 ദിവസത്തിനുശേഷമാണ് രോഗികളുടെ എണ്ണം നൂറില്‍ താഴെയെത്തുന്നത്.


പുതിയതായി ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവര്‍ക്കാണ് വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 32 ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.ശനിയാഴ്ച എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍ ജില്ലയിലുള്ള ആറു പേരുടെയും ഇടുക്കിയിലുള്ള രണ്ടു പേരുടെയും പരിശോധനാ ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 96 പേര്‍‌ ആശുപത്രിയില്‍‌ ചികിത്സയിലാണ്.


കണ്ണൂര്‍ ജില്ലയില്‍ മാത്രം 38 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ കാസര്‍ഗോട്ടുകാര്‍ ആണ്. ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട്ട് ചികിത്സയിലുണ്ട്. കോട്ടയം-18, കൊല്ലം-12, ഇടുക്കി-12 മറ്റു ജില്ലയില്‍ ചികിത്സയിലുള്ളവരുടെ കണക്ക്.


21,894 നിരീക്ഷണത്തിലാണ്. ഇവരില്‍ 21,494 പേര്‍‌ വീടുകളിലും 410 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 31, 183 സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 30,358 പേര്‍ക്ക് രോഗബാധ ഇല്ലെന്ന് ഉറപ്പാക്കി.

പുതിയ ഹോട്ട്സ്പോട്ടുകളില്ല

സംസ്ഥാനത്ത് പുതുതായി ഹോട്സ്പോട്ടുകളില്ല. നിലവില്‍ 80 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂരില്‍ 23 ഇടത്തും ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്സ്പോട്ടുകളുണ്ട്.