19 April 2024 Friday

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കിയ നിലയില്‍

ckmnews

കണ്ടശാംകടവ് (തൃശൂര്‍): മാന്പുള്ളിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാന്പുള്ളി കോരത്ത് കുടുംബക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടി മകന്‍ ഗോപാലന്‍ (73), ഭാര്യ മല്ലിക (65), മകന്‍ റിജോയ് (40) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നു രാവിലെ സമീപത്തെ കുടുംബക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരന്‍ വീടിന്‍റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും പുറത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോപാലന്‍റെയും മകന്‍ റിജോയിയുടെയും മൃതദേഹം നടുമുറിയിലും മല്ലികയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.

വികലാംഗനായ ഗോപാലന്‍ ഒറ്റയ്ക്ക് കൃത്യം നിര്‍വഹിക്കാന്‍ സാധ്യതയില്ല. മകനോ ഭാര്യയോ ഇയാളെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അന്തിക്കാട് പോലീസില്‍ പരാതി നിലനില്‍ക്കുന്നുണ്ട്. ഇതാകാം മരണകാരണമെന്നാണ് സംശയം. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

മരിച്ച ഗോപാലന്‍ കയര്‍വകുപ്പില്‍ ജീവനക്കാരനായിരുന്നു. ഭാര്യ മല്ലിക കരിക്കൊടി കയര്‍ വ്യവസായ സംഘത്തിലെ താത്കാലിക സെക്രട്ടറിയായി വിരമിച്ചതാണ്. വിദേശത്തായിരുന്ന റിജോയ് ഏതാനും മാസങ്ങളായി നാട്ടിലുണ്ട്. ദമ്ബതികള്‍ക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്. റിജോയിയുടെ ഭാര്യ: രമ്യ. മകന്‍. ഹൃതിന്‍ കൃഷ്ണ.