16 April 2024 Tuesday

കോഴിക്കോട് യുവതി കടലില്‍ ചാടി മരിച്ച സംഭവത്തില്‍ ദുരൂഹത; ശുചിമുറിയില്‍ ഒളികാമറ വെച്ച സഹപ്രവര്‍ത്തകനെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി, യുവതിയെ കടലില്‍ തള്ളിയിട്ടതെന്ന് സംശയം

ckmnews

യുവതി കടലില്‍ ചാടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ സജിത (25) കോതി പാലത്തില്‍ നിന്ന് കടലില്‍ ചാടി മരിച്ചതിലാണ് ദുരൂഹത ആരോപിച്ച്‌ പിതാവ് ശശിധരന്‍ പന്നിയങ്കര പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി 11ന് രാവിലെ 11 ഓടെയാണ് യുവതി കടലില്‍ വീണത്. യുവതിയെ കടലില്‍ തള്ളിയിട്ടെന്ന സംശയമാണ് പിതാവ് പരാതിയില്‍ ഉന്നയിക്കുന്നത്. സജിത ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുറ്റിക്കാട്ടൂര്‍ സ്വദേശി അനൂപ്, ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ച്‌ പകര്‍ത്തുകയും സംഭവത്തില്‍ അനൂപ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു. പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ അനൂപ്, സജിതയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിന് ആദ്യം കേസ് പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ, വിവാഹശേഷം കേസ് പിന്‍വലിക്കാമെന്ന് സജിത നിലപാടെടുത്തു.

ഇതോടെ ഇയാള്‍ വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കടലില്‍ ചാടിയതിന് തൊട്ടു മുമ്ബ് ഇരുവരെയും മത്സ്യത്തൊഴിലാളികള്‍ കണ്ടിരുന്നതായി പറയുന്നുണ്ട്.

മകള്‍ ആത്മഹത്യ െചയ്യില്ലെന്നും അനൂപ് കടലില്‍ തള്ളിയിട്ടെന്ന സംശയവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മരിക്കുന്നതിനുമുമ്ബ് സജിതയിട്ട വാട്സ് ആപ് സ്റ്റാറ്റസ്, ചാറ്റുകള്‍, ഫോണ്‍ കാള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ കുടുംബം തെളിവായി പൊലീസിന് നല്‍കിയിട്ടുണ്ട്.