20 April 2024 Saturday

അതിരപ്പിള്ളിയും തുമ്ബൂര്‍മുഴിയും ചൊവ്വാഴ്ച തുറക്കും

ckmnews

അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവും തുമ്ബൂര്‍മുഴി ഉദ്യാനവും നിബന്ധനകളോടെ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനം. ആഗസ്റ്റ് പത്ത് മുതലാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ച്‌ തുടങ്ങുക. രാവിലെ ഒമ്ബതു മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവേശനം.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് വന്ന സാഹചര്യത്തിലാണിത്. എന്നാല്‍, മേഖലയിലെ ചാര്‍പ്പ, വാഴച്ചാല്‍, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല. മേഖലയിലെ സ്വകാര്യ പാര്‍ക്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. വിനോദ സഞ്ചാരികള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റോ അതത് ദിവസം നടത്തിയ ആന്‍റിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധന.

സ്വകാര്യ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കാമെങ്കിലും അടച്ചിട്ട തിയറ്ററുകളിലേക്ക് സഞ്ചാരികളെ അനുവദിക്കില്ല. തുറസ്സായ റൈഡുകള്‍ മാത്രമേ അനുവദിക്കൂ. ഇതോടനുബന്ധിച്ച്‌ നടപ്പാക്കേണ്ട ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച്‌ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. പ്രസിഡന്‍റ് കെ.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. വാഴച്ചാല്‍ ഡി.എഫ്.ഒ എസ്.വി. വിനോദ്, വനം വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

നിയന്ത്രണം നടപ്പാക്കാന്‍ കഴിയുമോയെന്ന് ആശങ്ക

അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രവും തുമ്ബൂര്‍മുഴി ഉദ്യാനവും തുറക്കുന്നത് കടുത്ത ആശങ്കയോടെ. പരിശോധനകളും നിയന്ത്രണങ്ങളും എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുമെന്നതാണ് ആശങ്കക്ക് പ്രധാന കാരണം. അതിരപ്പിള്ളി പഞ്ചായത്ത് ഹാളില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പലരും ആശങ്ക പങ്കുവെച്ചു.

ഓണം സീസണ്‍ വന്നെത്തുന്നതിനാല്‍ അനിയന്ത്രിതമായ സഞ്ചാരി പ്രവാഹമാണ് ഉണ്ടാവുക. അത് നിയന്ത്രിക്കാന്‍ ആവശ്യമായ വനപാലകരും െപാലീസും നിലവില്‍ അതിരപ്പിള്ളിയില്‍ ഇല്ല. കൂടുതല്‍ സേനയെ നിയോഗിച്ചും അതിരപ്പിള്ളിയില്‍ രണ്ടിടത്ത് ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചും പരിശോധന നടത്താന്‍ തീരുമാനമുണ്ട്. സഞ്ചാരികളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും പരിശോധിക്കുക പ്രായോഗികമാവില്ല. ഒന്നിലേറെ ബസുകള്‍ വരുമ്ബോള്‍ പരിശോധനക്ക് നിര്‍ത്തിയിടേണ്ടി വരുന്നത് വലിയ ഗതാഗത തടസ്സമുണ്ടാക്കും. നേരത്തേ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന ടിക്കറ്റ് ഓണ്‍ലൈനില്‍ നല്‍കുന്നത് അടക്കമുള്ള നിബന്ധനകള്‍ ഉണ്ടായിരുന്നെങ്കിലും പ്രായോഗികമല്ലാത്തതിനാല്‍ ഇത്തവണ ആ രീതി അധികൃതര്‍ ഉപേക്ഷിച്ച മട്ടാണ്.

വന സംരക്ഷണ സമിതിയിലെ തൊഴിലാളികള്‍ ഇരട്ട മാസ്ക്കും കൈയുറയും ധരിക്കണമെന്ന് നിര്‍ദേശമുണ്ട്. ടൂറിസം സെന്‍റുകളിലെ 18-44 പ്രായപരിധിയിലെ തൊഴിലാളികള്‍ക്ക് ഇനിയും വാക്സിന്‍ നല്‍കിയിട്ടില്ല.അതിരപ്പിള്ളി മേഖലയിലെ വ്യാപാരികളാണ് നിരോധനം നീങ്ങുന്നതില്‍ ഏറെ സന്തോഷിക്കുക.

വഴിവാണിഭക്കാര്‍ മുതല്‍ വന്‍കിട റിസോര്‍ട്ടുകാര്‍ മുതല്‍ രണ്ടു വര്‍ഷമായി വലിയ ദുരിതത്തിലാണ്. അതേസമയം, മലക്കപ്പാറ, വാഴച്ചാല്‍, ചാര്‍പ്പ എന്നിവിടങ്ങളിലേക്ക് പോകാന്‍ നിരോധനമുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് മേഖല സന്ദര്‍ശിക്കുന്നതില്‍ താല്‍പര്യം കുറയും.മലക്കപ്പാറയില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്നുള്ള ഗതാഗത പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും മലയിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. റോഡിനോട് ചേര്‍ന്ന വാഴച്ചാല്‍ കോളനിയില്‍ കോവിഡ് വ്യാപിക്കുകയുമാണ്.